Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



Memoirs



ഓര്‍മകൾ

(അഞ്ജുച്ചേച്ചി എനിക്കു തന്ന ഏതാനും അവിസ്മരണീയ ശിക്ഷകളെക്കുറിച്ചുള്ള ഓര്‍മകള്‍)

Anecdotes of a few unforgettable punishments that Anju Chechi gave me

***

പരിചയപ്പെട്ട നാള്‍ മുതല്‍ ഞാന്‍ സ്വന്തം സഹോദരിയായി സങ്കല്പിച്ചിരുന്ന ‘അഞ്ജു’ എന്നേക്കാള്‍ മുതിര്‍ന്നവളാണെന്ന് തിരിച്ചറിഞ്ഞ അന്നു മുതല്‍ അവളെ ഞാന്‍ എന്റെ സ്വന്തം ചേച്ചിയായി സ്വീകരിച്ചിരുന്നു - ഒരു ചേച്ചിക്ക് സ്വന്തം അനിയന്റെ മേലുള്ള എല്ലാ അധികാരാവകാശങ്ങളോടും കൂടി - തെറ്റു ചെയ്താല്‍ ശാസിക്കാനും ആവശ്യമെന്നു തോന്നിയാല്‍ ഇഷ്ടാനുസരണം ശിക്ഷിക്കാനുമുള്ള അധികാരം ഉള്‍പ്പെടെ. എങ്കിലും അവള്‍ ‘ചേച്ചി’ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചുതുടങ്ങിയത് 1998 ഡിസംബര്‍ മുതലായിരുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷക്കാലയളവിലായിരുന്നു ചേച്ചിയും ഞാനും തമ്മിലുള്ള ബന്ധം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ സ്ഥാപിക്കപ്പെട്ടത്. ഈ കാലയളവില്‍ പല സന്ദര്‍ഭങ്ങളിലായി അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും ചിലപ്പോഴെങ്കിലും അയല്‍‌ക്കാരുടെയും - ഏറെയും കുട്ടികളുടെ* - മുന്‍പില്‍ വെച്ച് ചേച്ചിയുടെ കൈയില്‍ നിന്ന് ഒട്ടേറെ ചൂരല്‍ പ്രഹരങ്ങള്‍ - മൊത്തം ഇരുനൂറ്റി നാല്പതോളം - ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എനിക്ക്. (ഏറിയ പങ്കും - ഇരുനൂറിലേറെ - ചന്തിക്കു തന്നെ.) (പൂര്‍ണ പട്ടിക ഇവിടെ.) ആ നാളുകളില്‍ ഞാന്‍ എന്തു തെറ്റു ചെയ്താലും എന്നെ ശിക്ഷിക്കാനുള്ള അധികാരം ചേച്ചിക്ക് നല്‍കിയിരിക്കുകയായിരുന്നു അച്ഛനും അമ്മയും. ‘വിചാരണ’യില്‍ ‘കുറ്റം’ തെളിഞ്ഞാല്‍ എന്നെ അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ കൊണ്ടുപോയി നിര്‍ത്തും. ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും അവരുടെ മുന്‍പില്‍ വെച്ച്, അവരുടെ സമ്മതം വാങ്ങിയ ശേഷമാണ്. എന്തു കുറ്റത്തിനാണെങ്കിലും ശിക്ഷ ഒന്നു തന്നെ - നല്ല ചുട്ട അടി, അതും ചൂരല്‍ കൊണ്ടു മാത്രം. തെറ്റിന്റെ ഗൗരവമനുസരിച്ച് ശിക്ഷയിലുള്ള വ്യത്യാസം അടിയുടെ എണ്ണത്തില്‍ മാത്രമാവും. കുറഞ്ഞത് ആറെണ്ണം, ‘ഫുള്‍ ഫോഴ്‌സില്‍’, കഴിയുന്നതും കൃത്യമായി ചന്തിക്കു തന്നെ - അതായിരുന്നു ചേച്ചിയുടെ കണക്ക്. അനിയന്‍ ‘കുരുത്തക്കേട്’ എന്നു കേട്ടിട്ടു പോലുമില്ലാത്ത  ‘മര്യാദരാമ’നായിരുന്നതു കൊണ്ട് മിക്കപ്പോഴും കിട്ടുന്നത് പത്തും പന്ത്രണ്ടുമൊക്കെയാവും എന്നു മാത്രം...! ഒരേ ദിവസം തന്നെ വ്യത്യസ്ത ‘കുറ്റ’ങ്ങളുടെ പേരില്‍ രണ്ടും മൂന്നും തവണ വരെ അടി കിട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ തവണ കിട്ടിയതിന്റെ വേദന മാറും മുന്‍പാണെങ്കില്‍പ്പോലും അടുത്തതിന് ഒട്ടും മയമുണ്ടാവില്ല. ആദ്യത്തെ ‘ഡോസ്’ കിട്ടിയതിനു ശേഷമാണ് അടുത്തതിന് കാരണമായ തെറ്റ് ചെയ്തതെങ്കില്‍ പിന്നെ പറയുകയും വേണ്ട  - അടിച്ചു തൊലി പൊളിക്കുമെന്ന് ഉറപ്പ്. അപൂര്‍വമായിട്ടാണെങ്കിലും ഏതാനും സന്ദര്‍ഭങ്ങളില്‍ ജട്ടി മാത്രമിട്ടു നിന്നുപോലും അടി വാങ്ങേണ്ടി വന്നിട്ടുണ്ട്. വീട്ടിലെ ഹാളില്‍ വെച്ചായിരുന്നു മിക്കപ്പോഴും അടി തരാറുള്ളത് - വീട്ടില്‍ വരുന്നവര്‍ക്കൊക്കെ മുറ്റത്തു നിന്നുതന്നെ - ഒരുപക്ഷേ റോഡിൽ നിന്നുപോലും - കാണാനാവും വിധം വാതിൽ തുറന്നിട്ട്. അയൽക്കാരുടെയും ബന്ധുക്കളുടെയും എന്നുവേണ്ട, അച്ഛനെ കാണാൻ വീട്ടിൽ വരാറുള്ള സുഹൃത്തുക്കളുടെ പോലും മുൻപിൽ വെച്ചുതന്നെ അടി തരാൻ മടിച്ചിരുന്നില്ല ചേച്ചി - അവരുടെ മുൻപിൽ വെച്ചുതന്നെ ചേച്ചിയുടെ ചൂരലടി വാങ്ങാൻ ഞാനും. ഒരിക്കൽ ചേച്ചിയുടെ വീട്ടില്‍ അവരുടെ അമ്മയുടെ മുന്‍പില്‍ വെച്ചും അടി തന്നിട്ടുണ്ട് ചേച്ചി - ആ അമ്മ സ്വന്തം മക്കളെ ശിക്ഷിക്കാന്‍ ഉപയോഗിക്കാറുണ്ടായിരുന്ന ചൂരല്‍ കൊണ്ട്, പത്തെണ്ണം! ഇതൊന്നും പോരാഞ്ഞ് ഒരിക്കൽ ഗുരുതരമായ ഒരു തെറ്റിനുള്ള ശിക്ഷയായി ഭാര്യയുടെയും ചേച്ചിയുടെ മക്കളുടെയും മുൻപിൽ ജട്ടി മാത്രമിട്ടു നിർത്തി ഒന്നാന്തരം വള്ളിച്ചൂരൽ കൊണ്ട് അടിച്ച് മൂത്രമൊഴിപ്പിക്കുകയും തൂറിക്കുകയും വരെ ചെയ്തിട്ടുണ്ട് - അതും നാല്പത്തിരണ്ടാം വയസ്സിൽ...!

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും - പരസ്യമായി ജട്ടി മാത്രമിട്ടു നിര്‍ത്തി അടിച്ച് ചന്തിയിലെ തൊലി പൊട്ടിച്ചപ്പോഴും അടിച്ച് മൂത്രമൊഴിപ്പിക്കുകയും തൂറിക്കുകയും ചെയ്തപ്പോൾ പോലും - പ്രതിഷേധിക്കുകയോ അല്പമെങ്കിലും എതിര്‍പ്പു പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല - തോന്നിയിട്ടു പോലുമില്ല. (ഒറ്റ ‘സെഷനി’ല്‍ത്തന്നെ നാല്പതും അതിലേറെയും അടിയൊക്കെ കിട്ടുന്നതും വീട്ടുകാരുടെയും അയല്‍ക്കാരുടെയും മുന്‍പില്‍ ജട്ടി മാത്രമിട്ടു നിന്ന് ചന്തി പൊള്ളിക്കുന്ന ചൂരലടി ഏറ്റുവാങ്ങുന്നതിനിടയില്‍ വേദന സഹിക്കാനാകാതെ കരയുന്നതും മൂത്രമൊഴിച്ചു പോകുന്നതുമൊക്കെ സ്വപ്നം കണ്ടിട്ടുണ്ട് അഞ്ചാറു തവണ. രണ്ടു പതിറ്റാണ്ടിനിപ്പുറം ആ സ്വപ്നവും അതിലപ്പുറവും യാഥാർഥ്യമായപ്പോൾപ്പോലും ചൂരലെടുക്കാന്‍ ചേച്ചിയെ നിര്‍ബന്ധിതയാക്കിയ തെറ്റിനെ ഓര്‍ത്തല്ലാതെ അടി കൊള്ളുന്നതില്‍ എനിക്ക് വിഷമം തോന്നിയിരുന്നില്ല, തോന്നുകയുമില്ലെന്നത് വേറെ കാര്യം!)

ചേച്ചിക്ക് എന്നെ തല്ലാന്‍ വേണ്ടി മാത്രം നല്ലൊരു ചൂരല്‍ ഞാന്‍ തന്നെ വാങ്ങി വെച്ചിരുന്നു വീട്ടില്‍. അതിനെ തുടച്ചു വൃത്തിയാക്കി എണ്ണയിട്ട് ‘മിനുക്കി’ ‘സുന്ദരി’യാക്കി വെക്കാറുള്ളതും ആവശ്യം വരുമ്പോള്‍ അലമാരയില്‍ നിന്ന് എടുത്ത് ചേച്ചിക്ക് കൊടുക്കാറുള്ളതും ഞാന്‍ തന്നെ. മൂന്നു കൊല്ലത്തിനിടെ (1999 - 2001) ഇരുപത്തൊന്നു സന്ദര്‍ഭങ്ങളിലായി ഇരുനൂറ്റി മുപ്പതോളം അടി കിട്ടിയിട്ടുണ്ട് ആ ചൂരല്‍ കൊണ്ട്. ചന്തിയിലും തുടകളിലും വര്‍ഷങ്ങളോളം മായാതെ കിടന്ന ഏതാനും പാടുകളും മനസ്സില്‍ ഇന്നും ഒളി മങ്ങാത്ത ഒട്ടേറെ ഓര്‍മകളും നല്‍കിയ ആ ചൂരല്‍ ഇന്നും ഉണ്ട് വീട്ടില്‍ എന്റെ മുറിയിലെ തട്ടിൻ മുകളിൽ.


(*: അയല്‍‌പക്കങ്ങളിലെ മിക്ക കുട്ടികളും - പെണ്‍കുട്ടികളടക്കം - എനിക്ക് അടി കിട്ടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് - ആദ്യ കാലത്ത് അച്ഛന്റെ കൈയില്‍ നിന്നും പിന്നീട് ചേച്ചിയുടെ കൈയില്‍ നിന്നും. അച്ഛന്റെ കൈയില്‍ നിന്ന് അടി കിട്ടുന്നത് ‘സ്വാഭാവിക കാര്യ’മായി കണ്ടിരുന്ന അവര്‍ക്ക് പക്ഷേ ചേച്ചിയുടെ അടി ഒരു ‘അത്ഭുതക്കാഴ്ച’യായിരുന്നു. ഇത്രയും പ്രായമുള്ള ചേട്ടന്‍ കൊച്ചു കുട്ടിയെപ്പോലെ ചൂരലടി വാങ്ങുന്നത് - അതും സമപ്രായ- ക്കാരിയായ ചേച്ചിയുടെ കൈയില്‍ നിന്ന് പരസ്യമായി ചന്തിക്ക് അടി വാങ്ങുന്നത് - അവര്‍ക്ക് അവിശ്വസനീയമായി തോന്നിയില്ലെങ്കിലല്ലേ അത്ഭുത - മുള്ളൂ? അതു കൊണ്ടു തന്നെ ചേച്ചി ചൂരലെടുക്കുന്നതു കണ്ടാല്‍ മതി, ഇമ വെട്ടാതെ നോക്കി നില്‍ക്കാന്‍ തുടങ്ങും അവര്‍. ശിക്ഷാനടപടി പൂര്‍ത്തിയാക്കി ചേച്ചി ചൂരല്‍ താഴെ വെക്കുന്നതു വരെ ഞാന്‍ ചന്തിയിലും തുടകളിലുമായി ഏറ്റുവാങ്ങുന്ന ‘സ്നേഹസമ്മാനങ്ങളുടെ’ ‘അപൂര്‍വ സുന്ദര ദൃശ്യം’ തികച്ചും ആസ്വാദ്യമായ ഒരു ‘വിരുന്നാ’വും അവര്‍ക്ക്. ‘ഏട്ടന് അഞ്ജുഏച്ചീന്റെ കൈയീന്ന് അടി കിട്ടുന്നത് കാണാന്‍ നല്ല രസമാ...’ എന്ന് നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് അവരില്‍ പലരും, എന്നോടു മാത്രമല്ല, ചേച്ചിയോടും. ‘ചന്തിക്കു കിട്ടുന്നതു കാണാനാ എനിക്കിഷ്ടം’ എന്നു തുറന്നു പറഞ്ഞ ഒരു ‘കുസൃതിക്കുട്ടി’യും ഉണ്ട് അക്കൂട്ടത്തില്‍ - ഞങ്ങളുടെ അടുത്ത ബന്ധു കൂടിയായ ആതിര. എനിക്ക് ചേച്ചിയുടെ കൈയില്‍ നിന്ന് അടി കിട്ടുന്നത് ആദ്യാവസാനം കണ്ടുനില്‍ക്കാനുള്ള ഭാഗ്യം ഒന്നും രണ്ടുമല്ല, നാലു തവണ കിട്ടിയിട്ടുണ്ട് അവള്‍ക്ക് - ജട്ടി മാത്രമിട്ട ചന്തിയില്‍ ചൂരലടി കിട്ടുന്ന ‘അതിമനോഹര ദൃശ്യം’ ‘ആസ്വദിക്കാ’നുള്ള ‘സുവര്‍ണാവസരം’ ഉള്‍പ്പെടെ. നാലു സന്ദര്‍ഭങ്ങളിലായി ചേച്ചി എനിക്കു തന്ന അൻപത്തിരണ്ടു ചൂരല്‍ പ്രഹരങ്ങള്‍ക്കാണ് അവള്‍ സാക്ഷിയായത് - ജട്ടി മാത്രമിട്ടു നിര്‍ത്തി തന്ന പതിനാറെണ്ണം അടക്കം നാല്പത്താറെണ്ണം ചന്തിക്കും ആറെണ്ണം തുടയിലും. ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെ ആ സംഭവങ്ങളുടെ കാര്യം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട് അവള്‍.)

ആദ്യ സമ്മാനം
(ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ആദ്യ ശിക്ഷ‍)
റേറ്റിങ്:

1998 ഡിസംബറില്‍ ആറാം സെമസ്റ്റര്‍ ബി. ടെക്. പരീക്ഷയുടെ ഫലം അറിഞ്ഞപ്പോള്‍ എന്നെ കാത്തിരുന്നത് ഒരു വന്‍ പരാജയമായിരുന്നു - തിയറി പേപ്പറുകളില്‍ ഒന്നു പോലും ക്ലിയര്‍ ചെയ്യാനാകാതെ പോയ ആ തകര്‍ച്ചയ്ക്ക് സ്വന്തം ഉഴപ്പിനെയല്ലാതെ മറ്റൊന്നിനെയും കുറ്റപ്പെടുത്താനാവില്ലായിരുന്നു. സത്യാവസ്ഥ വീട്ടില്‍ അറിഞ്ഞാലുണ്ടാകാവുന്ന ‘ദുരന്ത’മോര്‍ത്ത് വാര്‍ത്തയെ വളരെ മയപ്പെടുത്തിയായിരുന്നു വീട്ടില്‍ അവതരിപ്പിച്ചത് - രണ്ട് പേപ്പറുകള്‍ കിട്ടിയില്ലെന്നുമാത്രം.

അച്ഛനമ്മമാരെ വിശ്വസിപ്പിക്കാനായെങ്കിലും മാര്‍ക്ക് ലിസ്റ്റ് കിട്ടിയതിന്റെ അടുത്ത ഞായറാഴ്ച വീട്ടിലെത്തിയ അഞ്ജുച്ചേച്ചിയുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ സത്യം വെളിപ്പെടുത്താതിരിക്കാനാവില്ലായിരുന്നു. സത്യാവസ്ഥ മറച്ചു വെച്ചത് എന്തിനായിരുന്നു എന്ന അച്ഛനമ്മമാരുടെ ചോദ്യത്തിന് മറുപടി ചേച്ചിയുടെ വകയായിരുന്നു - ഇവന് നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുറവാണ്, നല്ലൊരു ചൂരല്‍ കൊണ്ട് ചന്തിക്ക് നല്ല നാലെണ്ണം കൊടുത്താല്‍ ശരിയാകും എന്ന്. ‘ആ കുറവ് നീ തന്നെ തീര്‍ത്തു കൊടുത്തോ’ എന്നും പറഞ്ഞ് എന്നെ ‘നേരെയാക്കാ’നുള്ള ‘ഡ്യൂട്ടി’ ചേച്ചിയെ ഏല്പിച്ചു അച്ഛന്‍.

അച്ഛന്‍ ഏല്പിച്ച ചുമതല ചേച്ചി അല്പം മടിച്ചാണെങ്കിലും സ്വീകരിച്ചതോടെ ജീവിതത്തില്‍ ആദ്യമായി അച്ഛനമ്മമാരോ അദ്ധ്യാപകരോ അല്ലാതെ മറ്റൊരാളില്‍ നിന്ന് - അതും ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് - ചൂരല്‍ പ്രയോഗം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഉറപ്പായി. ‘ഞങ്ങള്‍ രണ്ടുപേര്‍ (അച്ഛനും അമ്മയും) കാഴ്ചക്കാരായി ഉണ്ടല്ലോ എന്നു വിചാരിച്ച് മടിച്ചു നില്‍ക്കുക - യൊന്നും വേണ്ട, നല്ലോണം കൊടുത്തോ ചന്തിക്കു തന്നെഎന്ന അച്ഛന്റെ നിര്‍ദേശം കൂടിയായപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവത്തിന് അരങ്ങൊരുങ്ങുകയായിരുന്നു...

എന്റെ ജീവിതത്തെത്തന്നെ മാറ്റി മറിച്ച ആ സംഭവത്തെക്കുറിച്ച്...

ചൂരല്‍പ്പായസം
(ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും കടുത്ത ചൂരല്‍ പ്രയോഗങ്ങളിലൊന്നിനെക്കുറിച്ച്)
റേറ്റിങ്:


1999 ഒക്ടോബറില്‍
ബി. ടെക്. ഫൈനല്‍ പരീക്ഷാഫലം വന്നത് മറ്റൊരു പരാജയ വാര്‍ത്തയുമായിട്ടായിരുന്നു. രണ്ടു പേപ്പറുകള്‍ ക്ലിയര്‍ ചെയ്യാനാകാതെ പോയത് അച്ഛനമ്മമാരെ അറിയിക്കാതിരിക്കാന്‍ ഒരു ‘കള്ളത്തരം’ വേണ്ടിവന്നു - ഒറിജിനല്‍ മാര്‍ക്ക്‍ലിസ്റ്റ് മറച്ചു വെക്കുക, പകരം ഒരു ‘ഡമ്മി’യെ ഇറക്കുക.

പദ്ധതി ആദ്യ ഘട്ടത്തില്‍ വിജയിച്ചെങ്കിലും മാര്‍ക്ക് ലിസ്റ്റ് കിട്ടിയതിന്റെ അടുത്ത ഞായറാഴ്ച (ഒക്ടോബര്‍ 17) വീട്ടിലെത്തിയ ചേച്ചി തികച്ചും യാദൃശ്ചികമായി സത്യം കണ്ടുപിടിക്കാനിടയായി. കള്ളം പറഞ്ഞതിനു പുറമേ വഞ്ചന കൂടി കാണിച്ചത് അക്ഷന്തവ്യമായ കുറ്റം. സാധാരണ നിസ്സാരമായ ‘കുറ്റങ്ങള്‍’ക്കു പോലും ചേച്ചി തരാറുള്ള ശിക്ഷ നല്ല ചുട്ട അടിയാണ്.  അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ നിര്‍ത്തി  ചന്തിക്ക് ചൂരലടി തരികയായിരുന്നു ചേച്ചിയുടെ ‘പ്രിയപ്പെട്ട’ ശിക്ഷാരീതി. (ആറാം സെമസ്റ്റര്‍ റിസള്‍ട്ട് അറിഞ്ഞപ്പോള്‍ ആദ്യമായി ‘പരീക്ഷിച്ച’തും അതിനു ശേഷം രണ്ടുമൂന്നു തവണത്തെ ആവര്‍ത്തനം കൊണ്ടു തന്നെ ചേച്ചിക്ക് ഏറെ പ്രിയങ്കരമായി മാറിയതുമായ ആ ‘ഫേവറിറ്റ് സ്റ്റൈല്‍’ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ പല തവണ അനുഭവി - ച്ചറിഞ്ഞിരുന്നതു കൊണ്ടാകാം, ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു എന്നത് വേറെ കാര്യം!) കൊച്ചു കൊച്ചു ‘വികൃതികള്‍ക്കു’ പോലും ചൂരലെടുക്കാന്‍ ഒട്ടും മടിക്കാറില്ലാത്ത ചേച്ചിയുടെ ‘ശിക്ഷാ നിയമ’ത്തില്‍ ഈ ഗുരുതരമായ തെറ്റിനുള്ള ശിക്ഷ ചന്തിയിലെ തൊലി പൊളിക്കുന്ന ചൂരല്‍ പ്രയോഗം തന്നെയാവും എന്ന് ഉറപ്പ്. അടി എത്രയെണ്ണം കിട്ടുമെന്ന കാര്യത്തിലേ സംശയമുള്ളൂ.

അനിയനെ ശിക്ഷിക്കാന്‍ സമ്മതം ചോദിച്ച ചേച്ചിയോട് ‘അടിച്ച് ചന്തിയിലെ തോലു പൊളിക്കുകയാ വേണ്ടത്... അതുകൊണ്ട് മോളുടെ ഇഷ്ടം പോലെ എത്ര വേണമെങ്കിലും കൊടുത്തോ... ശരിക്കും ചന്തിക്കു തന്നെ കൊടുക്കണം... ഒട്ടും കുറയ്ക്കണ്ട...' എന്നായിരുന്നു അച്ഛന്റെ മറുപടി. (മകനോട് നല്ല സ്നേഹമുള്ള അച്ഛന്‍!) പതിവു പോലെ സ്വന്തം ഇഷ്ടപ്രകാരം ശിക്ഷ തീരുമാനിച്ച് നടപ്പാക്കുന്നതിനു പകരം അന്ന് ചെറിയൊരു മാറ്റം വരുത്തി ചേച്ചി - ചെയ്ത തെറ്റിനനുസരിച്ച് കിട്ടേണ്ട ശിക്ഷ സ്വയം തീരുമാനി - ക്കാനായിരുന്നു ചേച്ചിയുടെ നിര്‍ദേശം. (നിനക്ക് വയസ്സ് ഇരുപത്തൊന്നു കഴിഞ്ഞില്ലേ എന്ന് ഒരു ന്യായീകരണവും!) ശിക്ഷയെ - ക്കുറിച്ച് അധികം ആലോചിച്ച് തല പുകയ്ക്കേണ്ട കാര്യമൊന്നുമില്ല. ചേച്ചിയുടെ പക്കല്‍ എന്നെ കാത്തിരിക്കുന്നത് നല്ല ചുട്ട അടി. അത് ചൂരല്‍ കൊണ്ട് ചന്തിക്കു തന്നെ കിട്ടുമെന്നും ഉറപ്പ് - എണ്ണം എത്ര വേണമെന്നു മാത്രം പറഞ്ഞാല്‍ മതി! (എന്നുവെച്ച് കുറച്ചു പറഞ്ഞതു കൊണ്ട് പ്രയോജനമൊന്നുമില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല - കിട്ടാനുള്ളത് കിട്ടുകതന്നെ ചെയ്യും. വയസ്സ് ഇരുപത്തൊന്നു കഴിഞ്ഞെന്നു കരുതി ശിക്ഷയില്‍ ഇളവൊന്നും പ്രതീക്ഷിക്കുകയേ വേണ്ട. സ്കൂള്‍‌കുട്ടിയെപ്പോലെ ചൂരലടി വാങ്ങേണ്ട പ്രായമല്ല അനിയന്റേത് എന്നൊന്നും ചേച്ചി ചിന്തിക്കില്ല. ഈ പ്രായത്തിലും ‘കുരുത്തക്കേട്’ കാണിച്ചതിന് നല്ല നാലെണ്ണം കൂടുതല്‍ കിട്ടാനും മതി!) കിട്ടുമെന്നുറപ്പുള്ള ശിക്ഷ സ്വയം വിധിച്ച ശേഷം ‘അതിനപ്പുറം ചേച്ചിയുടെ ഇഷ്ടം’ എന്നു പറഞ്ഞ് എന്റെ വക ഒരു ‘ഔദാര്യ ഭാവം’ കാണിച്ച് ഒന്നു ‘ഷൈന്‍’ ചെയ്യാന്‍ ശ്രമിച്ചത് വിനയായി - ചേച്ചി വിധിച്ച ശിക്ഷ ഞാന്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടി!

ലുങ്കി ശരിയായി ഉടുക്കുന്നതില്‍ കാണിച്ച അലസത കൂടി ആയപ്പോള്‍ നേരിടേണ്ടി വന്നത് ഏതാനും മാസം മുന്‍പു വരെ സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാന്‍ കഴിയില്ലായിരുന്ന അനുഭവമായിരുന്നു  -  ജീവിതത്തില്‍ ആദ്യമായി സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മുന്‍പില്‍ അടിവസ്ത്രം മാത്രമിട്ടു നിന്ന് അവളുടെ കൈയില്‍ നിന്നു തന്നെ ജട്ടി മാത്രമിട്ട ചന്തിയില്‍ ചൂരലടി ഏറ്റുവാങ്ങേണ്ടി വന്നു - ഒട്ടും മയമില്ലാത്ത നല്ല ഒന്നാം‌തരം അടി തന്നെ. അതും ഒന്നും രണ്ടുമല്ല, ചന്തി പൊള്ളിക്കാന്‍ പോന്നവിധം മികവുറ്റ പതിനാറെണ്ണം, - തുടയിൽ എട്ടെണ്ണം വേറെയും - ചേച്ചിക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ വേണ്ടി ഏതാനും മാസം മുന്‍പ് ഞാന്‍ തന്നെ വാങ്ങി വെച്ചിരുന്നതും ഏതാനും തവണത്തെ ലഘുവായ ഉപയോഗം കൊണ്ടു തന്നെ ചേച്ചിക്കും എനിക്കും ഒരുപോലെ ഏറെ ‘പ്രിയങ്കര’മായിക്കഴിഞ്ഞിരുന്നതുമായ ചൂരല്‍ കൊണ്ടുള്ള ‘വാത്സല്യ പ്രകടന’ത്തിന്റെ ഹൃദ്യസുന്ദരമായ  ‘തായമ്പക’...

ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും കടുത്ത ശിക്ഷകളിലൊന്നിനെക്കുറിച്ച്...

ആള്‍മാറാട്ടം
(ചേച്ചിയുടെ വീട്ടില്‍ വെച്ച് ആദ്യമായി (അവസാനമായും) കിട്ടിയ അടിയെക്കുറിച്ച്)
റേറ്റിങ്:

ബി ടെക് പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഒന്നുരണ്ട് സോഫ്റ്റ്‌വെയര്‍ കോഴ്‌സുകളും മറ്റുമായി ഞാന്‍ നാട്ടില്‍ ചെലവഴിച്ച നാളുകളില്‍ ചേച്ചിയും ‘കൂട്ടുകാരി’യും തങ്ങളുടെ ‘ഡ്യൂട്ടി’ അനുസ്യൂതം തുടര്‍ന്നുപോന്നു. ഞാനാകട്ടെ, മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചുകൂടി ‘നല്ല കുട്ടി’യായിരുന്നെങ്കിലും ശരാശരി രണ്ടു മാസത്തിലൊരിക്കലെന്ന തോതില്‍ ചേച്ചിയുടെ കൈയില്‍ നിന്ന് ‘സമ്മാനങ്ങള്‍’ വാങ്ങിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ ഒരു തോന്നല്‍ - ചേച്ചിക്കു വേണ്ടി ഒരു ഇമെയില്‍ ഐ ഡി ഉണ്ടാക്കിക്കൊടുക്കാന്‍. അന്നു രാവിലെ എന്തോ ഒരു നിസ്സാര വിഷയത്തില്‍ അച്ഛനുമായി ഒരു ‘വാക്‍പയറ്റു’ നടത്തിയതിനുള്ള ‘അംഗീകാര’മായി ചെറിയൊരു ‘സമ്മാനം’ തന്നതാണ് ചേച്ചി. അതിനു പകരമായി ചേച്ചിക്കും ഇരിക്കട്ടെ എന്റെ വക ഒരു സമ്മാനം! ഐഡി ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ മറ്റൊരു ‘കുസൃതി’ കൂടി തോന്നി - ചേച്ചിയ്ക്ക് ഒരു ‘സര്‍പ്രൈസ്’ നല്‍കാന്‍ വേണ്ടിയാണല്ലോ മെയില്‍ ഐഡി ഉണ്ടാക്കിയത്? അപ്പോള്‍ മറ്റൊരു ‘സര്‍പ്രൈസ്’ കൂടി ആയാലോ? അങ്ങനെ ‘I just created my first mail ID...’ എന്നു തുടങ്ങുന്ന ഒരു ‘ടെസ്റ്റ് മെയില്‍’ തയ്യാറാക്കി അയച്ചു, ഞങ്ങളുടെ ബന്ധുവും ചേച്ചിയുടെ കൂട്ടുകാരിയുമായ ഒരു പെണ്‍കുട്ടിയ്ക്ക്. അതിനു ശേഷം ചേച്ചിയുടെ വീട്ടിലേക്കു ചെന്നു - എന്റെ ‘സമ്മാനം’ (മെയില്‍ ഐഡിയും പാസ്‌വേഡും) കൊടുക്കാന്‍.

ഐഡിയും പാസ്‌വേഡും എഴുതിയിരുന്ന കടലാസ് ചേച്ചിയുടെ കൈയില്‍ കൊടുത്തപ്പോള്‍ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല ചേച്ചിയുടെ പ്രതികരണം. ഒരു ‘താങ്ക്‍സ്’ പറഞ്ഞതിനു പിന്നാലെ ‘ഐ ഡി ഉണ്ടാക്കിയതൊക്കെ കൊള്ളാം, ഇതു വെച്ച് നീ ആര്‍ക്കെങ്കിലും മെയില്‍ അയച്ചോ’ എന്നൊരു ചോദ്യമായിരുന്നു വന്നത്. എന്തുകൊണ്ടെന്നറിയില്ല, ‘ഇല്ല’ എന്നു പറയാനാണ് തോന്നിയത്. ‘എന്റെ ഐഡിയിലേക്ക് ഒരു ‘ടെസ്റ്റ് മെയില്‍’ അയച്ചു നോക്കിയതേ ഉള്ളൂ’ എന്നൊരു വിശദീകരണവും. ആ കടലാസുമായി മുറിയിലേക്കു പോയ ചേച്ചി തിരികെ ഇറങ്ങിവന്നയുടനെ എന്നെ ഇരുന്നിടത്തുനിന്ന് എഴുന്നേല്‍പ്പിച്ചു. വാതിലിനടുത്ത് ഇരിക്കുന്നതുകൊണ്ട് വഴി തടസ്സപ്പെടുന്നതുകൊണ്ടാവുമെന്നു കരുതിയാണ് എഴുന്നേറ്റത്. ചേച്ചിയ്ക്ക് ‘സര്‍പ്രൈസ് ഗിഫ്റ്റ്’ കൊടുത്തതിനു പകരമായി ചേച്ചി എനിക്കും ഒരു ‘സര്‍പ്രൈസ്’ കരുതിവെച്ചിരുന്നു എന്ന് ‘പടക്കം പൊട്ടുന്നതു പോലെ’ മൂന്നെണ്ണം ചന്തിക്കുതന്നെ കിട്ടിയപ്പോഴേ അറിഞ്ഞുള്ളൂ. ശരിക്കും ഞെട്ടി - ഞാന്‍ മാത്രമല്ല, ചേച്ചിയുടെ അമ്മയും. ആറെണ്ണം കൂടി ചന്തിക്കും ഒരെണ്ണം തുടയിലും തന്ന ശേഷമേ ചേച്ചി നിര്‍ത്തിയുള്ളൂ. (മെയില്‍ അയച്ച ഞാന്‍ ചേച്ചിയുടെ വീട്ടില്‍ എത്തും മുന്‍പു തന്നെ അതു കിട്ടിയ കൂട്ടുകാരി ചേച്ചിയെ വിളിച്ചിരുന്നു എന്നും ഐ ഡി ഉണ്ടാക്കിയതും മെയില്‍ അയച്ചതും ഞാനാണെന്ന് അറിഞ്ഞ നിമിഷം തന്നെ എനിക്കു തരേണ്ട ‘സമ്മാനം’ തീരുമാനിച്ച ചേച്ചി, ചേച്ചിയുടെ അമ്മ മക്കളെ ശിക്ഷിക്കാന്‍ ഉപയോഗിക്കാറുണ്ടായിരുന്ന ചൂരല്‍ തന്നെ അതിനുവേണ്ടി എടുക്കുകയായിരുന്നു എന്നുമൊക്കെ മനസ്സിലായത് പിന്നീടായിരുന്നു.)

ചേച്ചിയുടെ വീട്ടില്‍ വെച്ച് കിട്ടിയ ആ ‘സര്‍പ്രൈസ് ഗിഫ്റ്റി’നെക്കുറിച്ച്...

Photo Not Available
‘ഫോർ...! സിക്സ്...!! സിക്സ്...!!!’
(അയൽപക്കത്തെ കുട്ടികളുടെ മുൻപിൽ ജട്ടി മാത്രമിട്ടു നിർത്തി ചന്തിയിൽ ചൂരലടി കിട്ടിയ അനുഭവം)
റേറ്റിങ്:

ബി ടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഞാൻ 'വിദ്യാർഥി'യിൽ 'ഉദ്യോഗാർഥി'യുടെ റോളിലേക്കു മാറുന്നതിനു മുന്നോടിയായി ചില സോഫ്റ്റ്‌വെയര്‍ കോഴ്‌സുകളൊക്കെ ചെയ്തുകൊണ്ടിരുന്ന നാളുകളിലും ചേച്ചിക്കും ചേച്ചിയുടെ (എന്റെയും!) പ്രിയപ്പെട്ട ‘കൂട്ടുകാരി’ക്കും പ്രതീക്ഷിച്ചത്ര വിശ്രമമൊന്നും കിട്ടിയിരുന്നില്ല. 'വിദ്യാർഥി'യുടെ വേഷം അഴിച്ചുവെച്ചെങ്കിലും വർഷങ്ങളായി തുടർന്നുപോന്നിരുന്ന 'തല്ലുകൊള്ളി'യുടെ വേഷം ഞാൻ അപ്പോഴും ഉപേക്ഷിച്ചിരുന്നില്ല എന്നതുതന്നെ കാരണം - ഇടയ്ക്കൊക്കെ ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന ‘സമ്മാനങ്ങള്‍’ കാരണം കുറേ നാളത്തേക്ക് 'നല്ല കുട്ടി' ആകാറുണ്ടെങ്കിലും.

വീടിനു മുൻപിലെ റോഡിന്റെ എതിർവശത്തെ പറമ്പിൽ വൈകീട്ട് ക്രിക്കറ്റു കളിക്കാനും മറ്റുമായി എത്താറുണ്ടായിരുന്ന ഏതാണ്ട് സമപ്രായക്കാരായ കുറച്ചുപേരുമായി സൗഹൃദം സ്ഥാപിക്കാനിടയായത് ആയിടയ്ക്കായിരുന്നു. സമയവും സൗകര്യവും ഒത്തുകിട്ടുന്ന ദിവസങ്ങളിൽ അവരോടൊപ്പം കളിക്കാൻ ചേരുന്നതു വൈകാതെ പതിവായി - റോഡിൽ നിന്ന് ഏറെയൊന്നും അകലെയല്ലാതെ ക്രിക്കറ്റ് പോലൊരു ലോങ് റേഞ്ച്' കളിയിലെ അപകടം അവഗണിച്ചുകൊണ്ട്. അങ്ങനെ ഒരു ദിവസം ആവേശകരമായ ഒരു 'മാച്ചി'നിടെ എന്റെ ബാറ്റിൽ നിന്നു പിറന്ന അപൂർവമായ ഒരു 'സിക്സർ' ചെന്നുപതിച്ചത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിന്റെ മുൻവശത്തെ ഗ്ലാസ്സിലായിരുന്നു. റോഡിലൂടെ ഓടുന്ന വാഹനങ്ങളേക്കാൾ വേഗത്തിൽ ഒരു ക്രിക്കറ്റ് ബാൾ വന്നിടിച്ചാൽ ഗ്ലാസ്സിന്റെ അവസ്ഥ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ. കാറുടമയുമായി സംസാരിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു ചേച്ചി വീട്ടിലേക്കു വന്നത്. റോഡരികിലെ രംഗം കണ്ടപ്പോഴേ ചേച്ചിക്കു കാര്യം മനസ്സിലായി. എന്നെയും കൂട്ടി വീട്ടിലെത്തിയ ചേച്ചി ഒട്ടും വൈകാതെ 'നടപടി'യിലേക്കു കടന്നു. മുൻപൊരിക്കൽ ചെയ്തിരുന്നതു പോലെ, ഉടുത്തിരുന്ന ലുങ്കി അഴിപ്പിച്ച് ജട്ടി മാത്രമിട്ട നിലയിൽ നിർത്തിയായിരുന്നു ചേച്ചിയുടെ 'കലാപരിപാടി' - വീട്ടിൽ അതിഥികളായി ഉണ്ടായിരുന്ന അയൽക്കാരും ബന്ധുക്കളുമായ ദാമോദരേട്ടന്റെയും മക്കളുടെയും സാന്നിധ്യം അവഗണിച്ച് അവരുടെ മുൻപിൽ വെച്ചുതന്നെ. എനിക്ക് ചേച്ചിയുടെ കൈയിൽ നിന്ന് ചൂരലടി കിട്ടുന്നതു കാണാൻ ഏറെ ഇഷ്ടമായിരുന്ന ആതിരയ്ക്ക് (ആദർശിനും) 'അത്യപൂർവ ഭാഗ്യം' സമ്മാനിച്ചുകൊണ്ട് ചേച്ചി എനിക്കു തന്നത് ഒന്നും രണ്ടുമൊന്നുമല്ല, ഒന്നിനൊന്നു മികച്ച പതിനാറു ചൂരൽ പ്രഹരങ്ങളായിരുന്നു - അതും ഒരെണ്ണം പോലും തെറ്റാതെ കൃത്യമായി ചന്തിക്കു തന്നെ.

Photo Not Available
തൊഴിലില്ലായ്മാവേതനം
(ആദ്യമായി കിട്ടിയ ജോലി നഷ്ടപ്പെടുത്തിയതിന് കിട്ടിയ ശിക്ഷയെക്കുറിച്ച്)
റേറ്റിങ്:


ബി ടെക് ബിരുദവും കോളേജ് വിദ്യാഭ്യാസകാലത്തിനു ശേഷം പൂര്‍ത്തിയാക്കിയ സോഫ്റ്റ്‌വെയര്‍ കോഴ്‌സുകളുടെ തുണയുമായി ‘തൊഴിലന്വേഷക’നായി മാറിയ നാളുകളില്‍ ഒരു ബന്ധു മുഖേന മുംബൈയില്‍ ഒരു കമ്പനിയില്‍ ജോലി ലഭിച്ചതോടെ ഇന്നും തുടരുന്ന പ്രവാസ ജീവിതത്തിന്റെ നാളുകള്‍ക്ക് തുടക്കമായി. ‘സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയര്‍’ എന്ന ‘ലേബലു’മായി ഒരു വര്‍ഷം തികയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഓഫീസില്‍ വെച്ച് ചെയ്ത ഒരു ‘മണ്ടത്തരം’ എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരു അപ്രതീക്ഷിത ‘ബ്രേക്കി’ന് വഴി വെച്ചു. ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം ഏതാനും ദിവസത്തെ അവധി വാങ്ങി നാട്ടില്‍ വരാന്‍ ആലോചിച്ചിരുന്ന എനിക്ക് അതിനു പകരം കിട്ടിയത് ജോലിയില്‍ നിന്ന്  ‘സ്ഥിരമായ അവധി’യായിരുന്നു. ജോലി നഷ്ടപ്പെട്ട കാര്യം വീട്ടില്‍ പറഞ്ഞെങ്കിലും അതിലേക്കു നയിച്ച യഥാര്‍ഥ കാരണം എന്തെന്ന് അച്ഛനെയും അമ്മയെയും അറിയിച്ചിരുന്നില്ല ഞാന്‍. പകരം കുറച്ചു നാള്‍ മുന്‍പ് ഉണ്ടായ ചില സംഭവങ്ങളുടെ പിന്‍ബലത്തില്‍ സത്യമെന്ന് തോന്നുന്ന ഒരു ‘കഥ’യായിരുന്നു ഞാന്‍ അവരുടെ മുന്‍പില്‍ അവതരിപ്പിച്ചത്. അതേ ‘കഥ’ തന്നെ ചേച്ചിയോടും പറഞ്ഞിരുന്നു. എന്റെ ‘വിശദീകരണ’ത്തോട് ചേച്ചിയുടെ പ്രതികരണം കേട്ടപ്പോള്‍ ചേച്ചിയും ‘കഥ’ വിശ്വസിച്ചു എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ...

നാട്ടില്‍ തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ചേച്ചി എന്നെ കാണാനെത്തി. സംഭാഷണത്തിനിടയില്‍, ജോലി നഷ്ട - പ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കരുത് എന്നൊക്കെ ആശ്വാസവാക്കുകള്‍ പറഞ്ഞതു കേട്ടപ്പോള്‍ വിശ്വാസയോഗ്യമായ ഒരു ‘കഥ’ ‘സൃഷ്ടിക്കാ’നും അത് ചേച്ചിയെക്കൂടി വിശ്വസിപ്പിക്കാനും കഴിഞ്ഞതോര്‍ത്ത് ഞാന്‍ സന്തോഷിച്ചു. പക്ഷേ വരാനിരുന്ന ഒരു ‘കൊടുങ്കാറ്റിനു’ മുന്‍പുള്ള ശാന്തതയായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ വൈകി. കഥയിലെ കള്ളത്തരം വ്യക്തമായതോടെ ‘ശിക്ഷാ നടപടി’ നേരിടേണ്ടിവരുമെന്ന് ഉറപ്പായി. അച്ഛനും അമ്മയും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഐകകണ്ഠ്യേന സമ്മതം നല്‍കിയതോടെ ചേച്ചിയുടെ ‘പ്രിയപ്പെട്ട’ ‘കൂട്ടുകാരി’യുടെ തിരിച്ചു വരവിന് ഒരിക്കല്‍ക്കൂടി അരങ്ങൊരുങ്ങി - ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം. മാസങ്ങളോളം ‘പരിശീലനം’ ഒട്ടും ഇല്ലാതിരുന്നിട്ടും കൃത്യത കൂടിയോ എന്നു തോന്നിക്കും വിധമായിരുന്നു ചേച്ചിയുടെ ‘പ്രകടനം’. ചേച്ചിയുടെ സ്വന്തം നിലയിലുള്ള തീരുമാനത്തിനൊപ്പം എനിക്ക് ചേച്ചിയുടെ കൈയിൽ നിന്ന് ചൂരലടി കിട്ടുന്നതു കാണാൻ ഏറെ ഇഷ്ടമായിരുന്ന, ഞങ്ങളുടെ അടുത്ത ബന്ധുവും അയല്‍ക്കാരിയുമായ ആതിര എന്ന 'കുസൃതിക്കുട്ടി'യുടെ വക 'റെക്കമന്റേഷനും' ചേര്‍ന്ന് എനിക്ക് നേടിത്തന്നത് നല്ല ഒന്നാന്തരം ചൂരല്‍ പ്രഹരങ്ങള്‍, പതിനാലെണ്ണം - പന്ത്രണ്ടെണ്ണം ചന്തിക്കും രണ്ടെണ്ണം ഇടതു തുടയുടെ മുകള്‍ ഭാഗത്തും...

ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ആ ‘തൊഴിലില്ലായ്മാ വേതന’ത്തെക്കുറിച്ച്...

Photo Not Available
‘ഫോട്ടോഗ്രാഫറു’ടെ വികൃതി
(ചേച്ചിയുടെ അടി കൊണ്ട് മൂത്രമൊഴിച്ചുപോകുകയും തൂറിപ്പോകുകയും ചെയ്ത ആദ്യ അനുഭവം)
റേറ്റിങ്:


ഫോർമൽ / സെമി-ഫോർമൽ രീതിയിൽ പാന്റ്സും ഷർട്ടും ധരിക്കുന്ന പെൺകുട്ടികളെ കാണാൻ എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ട് എനിക്ക് - കാരണമോ വിശദീകരണമോ ഒന്നും അറിയാത്ത ഒരിഷ്ടം. കോളേജ് വിദ്യാഭ്യാസ കാലം മുതലേ കൂടെയുണ്ടായിരുന്ന, ഫോട്ടോഗ്രഫിയോടുള്ള ചെറുതല്ലാത്ത താല്പര്യവും സാമാന്യം നല്ല ഗുണനിലവാരമുള്ള ക്യാമറയോടു കൂടിയ ഫോണും കൂടി ചേർന്നപ്പോൾ എന്റെ ഫോണിൽ പാന്റ്സ് - ഷർട്ട് ധാരിണികളായ പെൺകുട്ടികളുടെ ഫോട്ടോകൾ ഒരു ‘കലക്‌ഷൻ’ ആയി രൂപം കൊണ്ടുതുടങ്ങി. ‘പോസ്’ ചെയ്തതല്ലാത്ത ‘സ്വാഭാവിക’ ഫോട്ടോകളായിരുന്നു അവയിൽ ഏറെയും. (അവർ അറിയാതെ പകർത്തിയതാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ!) ഓഫീസിൽ സഹപ്രവർത്തകരായിരുന്ന രണ്ടുമൂന്നു പെൺകുട്ടികളും അതിൽ ഉൾപ്പെട്ടിരുന്നു. ആർക്കും പ്രശ്നമൊന്നുമുണ്ടാക്കാതെ മാസങ്ങളോളം തുടർന്നുപോന്ന ‘ഫോട്ടോയെടുപ്പു പരിപാടി’ ഒടുവിൽ അതിന്റെ സ്വാഭാവിക പരിണാമത്തിലെത്തി - ഫോണും കൈയിൽ പിടിച്ചുള്ള എന്റെ നടപ്പു കണ്ട് സംശയം തോന്നിയാണോ എന്നറിയില്ല, ആ സഹപ്രവർത്തകരിൽ ഒരാൾ എച്ച് ആർ ഡിപ്പാർട്ടുമെന്റിനെ സമീപിച്ചു - ഞാൻ രഹസ്യമായി വീഡിയോ എടുക്കുന്നതായി സംശയമുണ്ടെന്നായിരുന്നു പരാതി. പരാതിയെത്തുടർന്ന് എച്ച് ആർ മേധാവി നടത്തിയ പരിശോധനയിൽ പരാതിക്കാരി ഉൾപ്പെടെ രണ്ടുമൂന്നു സഹപ്രവർത്തകരുടെ ഫോട്ടോകൾ എന്റെ ഫോണിൽ കണ്ടെത്തി. എന്നാൽ ആരോപിക്കപ്പെട്ടതു പോലെ വീഡിയോകളോ കുറ്റകരമെന്നു പറയാവുന്ന ഫോട്ടോകളോ ഫോട്ടോകളുടെ ദുരുപയോഗമോ ഒന്നും ഇല്ലെന്നു ബോധ്യപ്പെട്ടതും അന്നേവരെയുള്ള എന്റെ ‘ക്ലീൻ ഇമേജും’ കൊണ്ടാവാം, കൂടുതൽ നടപടികളിലേക്ക് പോകാതെ, പ്രസ്തുത സഹപ്രവർത്തകരുടെ ഫോട്ടോകൾ ഡിലീറ്റു ചെയ്യിച്ച് ഒരു ‘വാണിങ്ങും’ തന്ന് നടപടികൾ അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് തയ്യാറായത്.

ആ പ്രശ്നം അതോടെ അവസാനിച്ചു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ‘പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ’ എന്നു പറഞ്ഞതു പോലെ ശരിക്കും 'പണി’ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തായ ഒരാൾ ഞങ്ങളുടെ ഓഫീസിൽ ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പുള്ളി വഴി വിവരം അറിഞ്ഞ ചേച്ചി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ (ജനുവരി 12) എന്നെ കാണാനെത്തി - ഭർത്താവിന്റെയും മക്കളുടെയും കൂടെ ഒരു ‘ടൂർ പ്രോഗ്രാം’ എന്നായിരുന്നു പറഞ്ഞത്. പക്ഷേ സംഭാഷണത്തിനിടയില്‍ ജോലിക്കാര്യങ്ങളും ഓഫീസ് വിശേഷങ്ങളുമൊക്കെ പറഞ്ഞതിനിടയിൽ ചേച്ചി ഫോട്ടോ വിഷയം എടുത്തിട്ടപ്പോഴാണ് ‘പണി വരുന്നുണ്ടവറാച്ചാ’ എന്ന് മനസ്സിലായത്. ‘ഈ പ്രായത്തിലും ‘കുരുത്തക്കേടി’ന് ഒട്ടും കുറവില്ലെങ്കിൽപ്പിന്നെ ‘മരുന്ന്’ പോര, ‘സർജറി’ തന്നെ വേണ്ടിവരും’ എന്ന നിലപാട് ചേച്ചി എടുത്തതോടെ ഏതാണ്ട് രണ്ടു പതിറ്റാണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം ചേച്ചിയുടെ പഴയ ‘കൂട്ടുകാരി’ക്ക് ഞങ്ങൾക്കിടയിലേക്ക് വീണ്ടുമൊരു തിരിച്ചുവരവിന് അരങ്ങൊരുങ്ങി - ‘വള്ളിച്ചൂരൽ’ എന്ന, പഴയതിനെക്കാൾ ‘സുന്ദരി’യും കൂടുതൽ ‘മെയ്‌വഴക്ക’വും മികവുമുള്ളതുമായ ‘അവതാര’ രൂപത്തിൽ. മക്കളെ (ഭർത്താവിനെയും) സാക്ഷികളാക്കി, അനിയനെ ജട്ടി മാത്രമിട്ടു നിർത്തി ചേച്ചി തന്റെ ഏറ്റവും മികച്ച ‘പ്രകടനം’ പുറത്തെടുത്തപ്പോൾ ചരിത്രം വഴിമാറുകയായിരുന്നു - അടി കൊണ്ട് തൂറിപ്പോകുക എന്ന, മൂന്നു പതിറ്റാണ്ടു മുൻപ് ഒരിക്കൽ മാത്രം ലഭിച്ചിട്ടുള്ള അത്യപൂർവാനുഭവം ഒരിക്കൽക്കൂടി അനുഭവവേദ്യമാക്കിക്കൊണ്ട് ചേച്ചി എനിക്കു ‘സമ്മാനി’ച്ചത് പതിവുപോലെ പന്ത്രണ്ടോ പതിനാറോ ഒന്നുമായിരുന്നില്ല - നിലവിലുള്ള ‘റെക്കോഡ്’ ആയിരുന്ന ഇരുപത്തിനാലിനെപ്പോലും ബഹുദൂരം പിന്നിലാക്കിയ ‘സൂപ്പർ ഹെവി ഡ്യൂട്ടി’ ചൂരൽ പ്രഹരങ്ങൾ അറുപത്തി ആറെണ്ണം - അറുപതെണ്ണം ചന്തിക്കും ആറെണ്ണം തുടയിലും. നാല്പത്തഞ്ച് മുതൽ അമ്പതു വരെയുള്ളവയ്ക്ക് വലതുതുടയിലൂടെ ഒഴുകിയിറങ്ങിയ ‘അരുവി’ അകമ്പടി നൽകിയപ്പോൾ അവസാനത്തെ ആറെണ്ണം നാല്പത്തിരണ്ടു വയസ്സുള്ള അനിയനെ അടിച്ച് തൂറിച്ചതിന്റെ ‘അസൂയാവഹ’മായ ‘ക്രെഡിറ്റും’ ചേച്ചിക്കു സമ്മാനിച്ചു. ‘കലാപരിപാടി’ അവസാനിച്ചപ്പോഴേക്കും ചന്തിയിൽ ഒരു സെന്റിമീറ്റർ പോലും തൊലി ബാക്കിയുണ്ടായിരുന്നില്ല...!

‘കലാപരിപാടി’യുടെ സമയക്രമം:

സമയംപരിപാടി
11:45'വിചാരണ' ആരംഭിച്ചു.
11:50വിധി പ്രഖ്യാപനം - ശിക്ഷ: ജട്ടി മാത്രമിട്ടു നിർത്തി ചന്തിയിൽ ചൂരലടി - വള്ളിച്ചൂരൽ കൊണ്ട്
11:53ശിക്ഷ നടപ്പാക്കൽ - ചേച്ചി ചൂരൽ പ്രയോഗം തുടങ്ങി.
12:08നാല്പത്തഞ്ചാമത്തെ അടി കൊണ്ടതോടെ ഞാൻ മൂത്രമൊഴിച്ചുപോയി, അമ്പതാമത്തെ അടി വരെ തുടർന്നും.
12:16 - 12:19അവസാനത്തെ ആറ് അടി (61 - 66), പരമാവധി ശക്തിയോടെ.
ആദ്യത്തേത് കിട്ടിയപ്പോഴേ നിയന്ത്രണം നഷ്ടപ്പെട്ട് തൂറിപ്പോയി. പിന്നെയുള്ള ഓരോ അടിക്കും ഒപ്പം തുടർന്നും.
12:19സമാപനം - ശിക്ഷാനടപടി പൂർത്തിയാക്കി ചേച്ചി ചൂരൽ താഴെ വെച്ചു.
“സമ്മാന”ത്തിനു ‘താങ്ക്സ്’ പറഞ്ഞ് ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.

ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും മികച്ച ചൂരൽ പ്രയോഗത്തെക്കുറിച്ച്...











ചേച്ചി എനിക്കു തന്ന ശിക്ഷകളുടെ പൂര്‍ണ പട്ടിക

The Complete List of punishments that Chechi gave me


ഓര്‍മകളിലെ ചിത്രങ്ങള്‍...

In pictures...

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.